Monday 22 June 2015

ജിഗ്സോ

അവള്‍ :
വിണ്ട മണ്ണിന്റെ ദാഹമാവാഹിച്ച
ചുണ്ടായിരുന്നു നിന്‍റെ,
പണ്ടെനിക്ക് കൗതുകം.





അവന്‍ :
വരണ്ടുണങ്ങിയ മണ്ണിലേക്കൊരു
പെരുമഴപോലെ നീ വന്നണയുംവരെ,
ഉണ്ടുറങ്ങിയ നാളുകള്‍ മറന്നൊ-
രിണ്ടലോടെ കാത്തുനിന്നു ഞാന്‍.

3 comments:

  1. ഉട്ടോപ്യന്‍ കവിതകള്‍ മനോഹരം!!

    ReplyDelete
  2. ഉണ്ടുറങ്ങിയ നാളുകള്‍ മറന്നൊ-
    രിണ്ടലോടെ കാത്തുനിന്നു ഞാന്‍.

    ReplyDelete
  3. ദാഹാര്‍ത്തനായ കാമുകന്‍റെ കാത്തിരിപ്പ്!
    ആശംസകള്‍

    ReplyDelete